കർമയോഗം
ഹിന്ദു ധർമവും വേദഗ്രന്ഥങ്ങളും ഉപദേശിക്കുന്നതുപോലെ, ഫലത്തോടുള്ള ആസക്തിയും പ്രതീക്ഷകളും ത്യജിച്ചുകൊണ്ട് കർമം അനുഷ്ഠിക്കുക എന്നത് കർമയോഗത്തിൻ്റെ ഒരു പരിപൂർണ്ണമായ നിർവചനമാണ്.
ഹിന്ദു ധർമവും വേദഗ്രന്ഥങ്ങളും ഉപദേശിക്കുന്നതുപോലെ, ഫലത്തോടുള്ള ആസക്തിയും പ്രതീക്ഷകളും ത്യജിച്ചുകൊണ്ട് കർമം അനുഷ്ഠിക്കുക എന്നത് കർമയോഗത്തിൻ്റെ ഒരു പരിപൂർണ്ണമായ നിർവചനമാണ്.
കർമയോഗം, ഭക്തിയോഗം, ജ്ഞാനയോഗം തുടങ്ങിയ ഏതെങ്കിലും പാതയിലൂടെ സാധന ചെയ്താലും ഗുരുവിന്‍റെ കൃപയില്ലാതെ ഒരാൾക്ക് ഈശ്വരനെ പ്രാപിക്കാൻ കഴിയില്ല.
ഗുരുകൃപായോഗത്തിന് രണ്ട് വശങ്ങളുണ്ട് – വ്യഷ്ടി സാധന (വ്യക്തിപരമായ ആത്മീയ വളർച്ചയ്ക്കുള്ള പരിശ്രമം), സമഷ്ടി സാധന (സമൂഹത്തിന്‍റെ ആത്മീയ വളർച്ചയ്ക്കുള്ള പരിശ്രമം)
നമ്മുടെ ആധ്യാത്മിക ഉയർച്ചയ്ക്കായി ഏതു ദേവതയുടെ ഉപാസനയാണോ ആവശ്യം ആ ദേവതയുടെ കുലത്തിലാണ് ഭഗവാൻ നമുക്ക് ജന്മം നൽകുന്നത്.
നാമജപം ലളിതവും പരിപൂർണവുമായ ഒരു സാധനയാണ്. സ്ഥലം, സമയം, കാലം, ശുദ്ധി, ആർത്തവ സമയം തുടങ്ങിയവ നാമജപത്തിന് ബാധകമല്ല.
എല്ലാ ജീവജാലങ്ങളും, ഏറ്റവും ചെറിയ പ്രാണി മുതൽ ഉന്നതനായ മനുഷ്യൻ വരെ, സന്തോഷത്തിന്‍റെ പരമോന്നത അവസ്ഥയ്ക്കായുള്ള അന്വേഷണത്തിലാണ്.
നിലവിൽ കൊറോണ വൈറസ് അണുബാധ ഇന്ത്യയുൾപ്പെടെ മിക്ക രാജ്യങ്ങളിലും പടർന്നു പിടിച്ചിട്ടുണ്ട്. ഇത് പൊതുജീവിതത്തെ തടസ്സപ്പെടുത്തുകയും സാധാരണക്കാർക്കിടയിൽ ഭയപ്പെടുത്തുന്ന അന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു.
മൃതദേഹത്തെ അടുക്കിയ തടികൾക്കു മുകളിൽ വച്ച് തീ കൊളുത്തുമ്പോൾ മരത്തിൽ സൂക്ഷ്മ രൂപത്തിലുള്ള അഗ്നിതത്ത്വം മൃതദേഹത്തിലെ അശുദ്ധിയെ (രജ-തമങ്ങൾ) നശിപ്പിക്കുന്നു.
മരണാനന്തര കർമങ്ങൾ ശദ്ധ്രയോടെയും ശരിയായ രീതിയിലും കുടുംബാംഗങ്ങൾ ചെയ്താൽ, മരിച്ച വ്യക്തിയുടെ ലിംഗദേഹം, ഭൂലോകത്തിലോ മൃത്യുലോകത്തിലോ തങ്ങി നിൽക്കാതെ…
“മരണം” അത് നിത്യമായ ഒരു സത്യമാണ് . അതിനെ അതിജീവിക്കാൻ നമ്മുക്ക് ഒരിക്കലും കഴിയില്ല. മരണ സമയത്ത് നാവിൽ നാമജപം ഉണ്ടാകേണ്ടതിന്റെ മഹത്ത്വം ഈ ലേഖനത്തിൽ കൊടുക്കുന്നു.